ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ചൂടുപിടിച്ചിരിക്കുന്നതിനിടെ എതിരാളികളായ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന് 125 എംപിമാരുടെ പിന്തുണയുണ്ട്.
അതേസമയം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പ്രവേശിക്കാൻ മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന് മതിയായ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷിയും കൺസർവേറ്റീവ് നിയമ നിർമ്മാതാവുമായ ജെയിംസ് ഡഡ്ഡ്രിഡ്ജ് പറഞ്ഞു. അതേസമയം ഇരുവരും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കരീബിയനിൽ അവധിക്കാലം ആഘോഷിക്കുന്ന മുൻ പ്രധാനമന്ത്രി ജോൺസൺ തന്റെ യാത്ര വെട്ടിച്ചുരുക്കി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. മടങ്ങി എത്തിയ ശേഷം ഋഷി സുനക്കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും യുകെ പ്രധാനമന്ത്രി മത്സരത്തെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തതായാണ് വിവരം.
സൈന്യത്തിന് നേരെ കല്ലെടുക്കുന്ന ഒരു ഭീ-ക-ര-നെ-യും വെറുതെ വിടില്ല ;വൈറലായി അമിത് ഷായുടെ വാക്കുകൾ
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ഈ മാസം തന്നെ രാജ്യത്ത് മടങ്ങിയെത്തി…
പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി…
മത്സരം നടക്കുന്നത് രാമഭക്തർക്ക് നേരെ വെ-ടി-യു-തി-ർ-ത്ത-വ-രും രാമക്ഷേത്രം പണിതവരും തമ്മിൽ!
ദില്ലി : പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ…