കാണാതായ ബ്രസീലിയൻ നടനെ കഴുത്തിൽ ലോഹക്കമ്പി ഉപയോഗിച്ച് കെട്ടി വരിഞ്ഞ് പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിമന്റ് പെട്ടിയിലാണ് ബ്രസീലിയൻ നടനായ ജെഫേഴ്‌സൺ മച്ചാഡോയുടെ മൃതദേഹം കണ്ടെത്തിയത്.പടിഞ്ഞാറൻ റിയോ ഡി ജനീറോയിലെ കാംപോ ഗ്രാൻഡെയിലെ ഒരു ഔട്ട്‌ഹൗസിന്റെ കോൺക്രീറ്റ് തറയിൽ ആറടിയിൽ ആണ് മൃതദേഹം ഉണ്ടായിരുന്നത്.
വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം നടൻ ജെഫേഴ്‌സൺ മച്ചാഡോയുടെതാണെന്ന് തിരിച്ചറിഞ്ഞത്.44 കാരനായ ഇയാളെ ജനുവരിയിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.കുറ്റകൃത്യം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…
കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…
ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…
തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…
ദില്ലി : തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം…
ദില്ലി; മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.…