കനൗജ്: ശിവക്ഷേത്രത്തിനുള്ളിലേക്ക് മാംസക്കഷണങ്ങള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ സംഘർഷം കൂടുന്നു. യുപിയിലെ താലഗ്രാം മേഖലയില്‍, റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രാവിലെ നട തുറക്കാനെത്തിയ തന്ത്രിയാണ് ക്ഷേത്രത്തിനുളളില്‍ വീണുകിടക്കുന്ന മാംസക്കഷണങ്ങള്‍ കണ്ടത്.
അക്രമികളെ ഇതുവരേയുംകണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പരിസരവാസികളായ ഹിന്ദുവിശ്വാസികള്‍ പ്രകോപിതരായിരിക്കുകയാണ്. ചിലര്‍ റോഡ് ഗതാഗതം തടയാന്‍ ശ്രമിച്ചുവെന്നും പ്രാദേശിക ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ചില സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തത് സംഘര്‍ഷത്തിന്റെ ആക്കം കൂട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സേനയെയാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…