പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയുടെ അനന്തിരവൻ ഭൂപിന്ദർ സിംഗ് ഹണി യുടെ വീടുകളിലും ഓഫിസ്സുകളിലും ഇന്നലെ നടത്തിയ റെയ്ഡിൽ ആറ് കോടിയോളം രൂപയും അനധികൃത ബാങ്ക് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. അനധികൃത മണൽ ഘനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മണൽ മാഫിയയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ 07:30 മുതൽ റെയ്ഡ് നടന്നത്. ഇ ഡി യുടെ വിവിധ സംഘങ്ങൾ ഒരേസമയമാണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. മണൽ ഘനനവുമായി കോടികളുടെ അനധികൃത ഇടപാടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക
വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…
ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്വേ വഴി ഫലം പരിശോധിക്കാം. എസ്എസ്എൽസി പുനർമൂല്യനിർണയത്തിലെ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയിൽ ഉപഹർജി. കേരള ജനപക്ഷം സെക്യുലർ നേതാവും കോട്ടയം ജില്ലാ…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു ജില്ലകളില്‍…
വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..