കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. പാലത്തിന്‍റെ രൂപകൽപ്പനയിലും നിര്‍മാണത്തിലും പാളിച്ചയുണ്ടായതായി വിദഗ്ധര്‍ വിലയിരുത്തി.
ചെന്നൈ ഐഐടിയിലെ വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. രൂപകല്പനയിലും ഗുണനിലവാരത്തിലും പാളിച്ചയുണ്ടെന്നും സംഘം വിലയിരുത്തി.
കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണം. ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെടുക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വന്‍കിട കരാറുകാരായ കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്‍റെ നിര്‍മാണ ചുമതല.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…