കോയമ്പത്തൂർ : മാങ്ങരയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. മാങ്ങര സ്വദേശി മഹേഷ് കുമാർ, തൂവപതിയിൽ മരുതാചലം എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ കൃഷി നശിപ്പിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ ആദ്യം പിന്തിരിഞ്ഞ ആനക്കൂട്ടം തിരികെ പാഞ്ഞെടുത്തു നടത്തിയ ആക്രമണത്തിലാണ് മഹേഷ് മരിച്ചത്. . തൂവപതിയിൽ പ്രഭാതകൃത്യം നിർവഹിക്കാനിറങ്ങിയപ്പോഴാണ് മരുതാചലത്തിന് ഒറ്റയാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഇരുവരുടെയും മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട് . മരണപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും അക്രമകാരികളായ ആനക്കൂട്ടത്തെ പ്രദേശത്ത് നിന്ന് തുരത്താനുള്ള ശ്രമം ആരംഭിച്ചതായും തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…