തെലങ്കാന : വോട്ടില്ലെങ്കില്‍ പദ്ധതിയില്ല’ വിവാദ പ്രസ്താവനയിൽ കുടുങ്ങി തെലങ്കാന ഊര്‍ജ മന്ത്രി ജഗദീഷ് റെഡ്ഡി. മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് വിലക്കി ഏർപ്പാടാക്കി. 48 മണിക്കൂര്‍ പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍, റോഡ് ഷോകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്താന്‍ മന്ത്രിക്ക് കഴിയില്ല. ഉപതിരഞ്ഞെടുപ്പില്‍ കാര്‍ ചിഹ്നത്തിന് (ബിആര്‍എസ് തിരഞ്ഞെടുപ്പ് ചിഹ്നം) വോട്ട് ചെയ്തില്ലെങ്കില്‍ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന പരാമര്‍ശമാണ് അദ്ദേഹത്തിനെ കുരുക്കിയത്. ഒക്ടോബര്‍ 25 നാണ് ഈ പ്രസംഗം അദ്ദേഹം നടത്തിയത്.
ബിആര്‍എസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എല്ലാ ക്ഷേമപദ്ധതികളും നിര്‍ത്തുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയുടെ കപിലവൈ ദിലീപ് കുമാറാണ് പരാതി നല്‍കിയത്. നവംബര്‍ മൂന്നിനാണ് മുനുഗോട് ഉപതെരഞ്ഞെടുപ്പ്
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…