പ്രതീകാത്മക ചിത്രം
കൊച്ചി : കുസാറ്റിൽ നടപ്പിലാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി എന്ന ചരിത്രപരമായ തീരുമാനം ഉന്നത വിദ്യാഭാസ വകുപ്പ് കൈക്കൊണ്ടിരുന്നു. ഉത്തരവ് വൻ കയ്യടിയാണ് നേടുന്നത്.
31 വർഷം മുൻപ് സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് രണ്ടു ദിവസത്തെ ആർത്തവ അവധി അനുവദിച്ച ബിഹാർ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാണ്. ലാലുപ്രസാദ് സർക്കാരാണ് മൂന്നു പതിറ്റാണ്ട് മുൻപ് ചരിത്രപരമായ ഈ തീരുമാനം നടപ്പിലാക്കിയത്.
45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് 1992 ജനുവരി രണ്ടിനാണു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പലസ്ത്രീകളിലും വ്യത്യസമായ രീതിയിലാണ് കണ്ടുവരുന്നത്. ആർത്തവകാലത്തെ ശാരീരിക–മാനസിക ആരോഗ്യം സ്ത്രീകളുടെ അവകാശമാണെന്ന കാഴ്ചപ്പാടിന്മേലായിരുന്നു 31 വർഷങ്ങൾക്കു മുൻപുള്ള ബീഹാർ സർക്കാർ നടപടി.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…