പ്രതീകാത്മക ചിത്രം
കൊച്ചി : കുസാറ്റിൽ നടപ്പിലാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി എന്ന ചരിത്രപരമായ തീരുമാനം ഉന്നത വിദ്യാഭാസ വകുപ്പ് കൈക്കൊണ്ടിരുന്നു. ഉത്തരവ് വൻ കയ്യടിയാണ് നേടുന്നത്.
31 വർഷം മുൻപ് സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് രണ്ടു ദിവസത്തെ ആർത്തവ അവധി അനുവദിച്ച ബിഹാർ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാണ്. ലാലുപ്രസാദ് സർക്കാരാണ് മൂന്നു പതിറ്റാണ്ട് മുൻപ് ചരിത്രപരമായ ഈ തീരുമാനം നടപ്പിലാക്കിയത്.
45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് 1992 ജനുവരി രണ്ടിനാണു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പലസ്ത്രീകളിലും വ്യത്യസമായ രീതിയിലാണ് കണ്ടുവരുന്നത്. ആർത്തവകാലത്തെ ശാരീരിക–മാനസിക ആരോഗ്യം സ്ത്രീകളുടെ അവകാശമാണെന്ന കാഴ്ചപ്പാടിന്മേലായിരുന്നു 31 വർഷങ്ങൾക്കു മുൻപുള്ള ബീഹാർ സർക്കാർ നടപടി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…