ശ്രീനഗർ: പുൽവാമയിൽ നാൽപ്പത് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമിക്കാൻ രാസവസ്തുക്കൾ എത്തിച്ചു നല്കിയ രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. വയിസ്-ഉൾ-ഇസ്ലാം(19), മുഹമ്മദ് അബ്ബാസ് റാത്തെർ(32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ആമസോൺ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചാണ് ഉൾ-ഇസ്ലാം ബോംബ് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ വാങ്ങിയത്. പാക്കിസ്ഥാനിലെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ നിർദേശപ്രകാരമായിരുന്നു അത്. ഓൺലൈനിൽ വാങ്ങിയ വസ്തുക്കൾ ഇസ്ലാം നേരിട്ടാണു ഭീകരർക്കു കൈമാറിയത്.
ജയ്ഷ് ഭീകരസംഘടനയുടെ സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് റാത്തെർ. ബോംബ് നിർമാണ വിദഗ്ധനായ ജയ്ഷ് ഭീകരൻ മുഹമ്മദ് ഉമറിന് താവളമൊരുക്കിയാളാണ് ഇയാൾ.
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…