പാട്ന: ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 33 പേര്‍. ഈ കാലവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്.
സമൂഹമാധ്യമമായ ട്വിറ്ററില്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനും സദാ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അപകടങ്ങളുടെ കണക്കുകള്‍ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ വേര്‍പാട് താങ്ങാന്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിച്ച അദ്ദേഹം, തദ്ദേശ ഭരണകൂടം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്യവും കുറിപ്പില്‍ പരാമര്‍ശിച്ചു.
നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…