ദല്‍ഹി: ഇന്ത്യന്‍ റെയില്‍വേക്ക് 36000 കോടി രൂപയുടെ നഷ്ടം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഭീമമായ നഷ്ടം നേരിട്ടതെന്ന് കേന്ദ്രമന്ത്രി റാവുസാഹേബ് ധന്‍വേ വ്യക്തമാക്കി. പാസഞ്ചര്‍ സര്‍വീസുകളെ തുടര്‍ന്നാണ് നഷ്ടം സംഭവിച്ചത്.എന്നാല്‍ നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്ക് തീവണ്ടികളാണ് കോവിഡ് കാലത്ത് വരുമാനം നല്കിയത്.
കോവിഡ് പ്രതിസന്ധിയില്‍ റെയില്‍വേയെ പിടിച്ചുനിര്‍ത്താന്‍ ചരക്ക് ഗതാഗതമാണ് തുണയായതെന്നും മന്ത്രി വ്യക്തമാക്കി. മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേയില്‍ ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്നും അദ്ദേഹം അറിയിച്ചു.നവി മുംബൈയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത ഇടനാഴി പദ്ധതി റെയില്‍വേ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…