തിരുവനന്തപുരം: പള്ളി കത്തീഡ്രൽ ആക്കിയതിൽ തിരുവനന്തപുരം പാളയം എല്‍ എം എസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധം ആരംഭിച്ചു.ബിഷപ്പ് ധര്‍മ്മരാജ റസാലത്തിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പള്ളിയില്‍ അതിക്രമിച്ച് കയറി എന്ന് ഒരു വിഭാഗം ആരോപിച്ചു.
എന്നാൽ, പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായാണ് ബിഷപ്പ് ധര്‍മ്മരാജ് റസാലം പറഞ്ഞിരിക്കുന്നത്. ഭരണനിര്‍വഹണത്തിന് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി. പള്ളി ചിലര്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. കത്ത്രീഡലാക്കിയതോടെ അവരില്‍ നിന്നു മോചിപ്പിച്ചെന്ന് ബിഷപ്പ് പറയുകയും ചെയ്തു.
നിലവിലുളള നാല് പുരോഹിതന്മാരെ സ്ഥലം മാറ്റി പുതിയ അഞ്ചു പേരെ ബിഷപ്പ് ധർമ്മരാജ് റസാലം നിയമിക്കുകയായിരുന്നു . എന്നാല്‍ ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നാണ് വിശ്വാസികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…
ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…
ഇതിനൊരു അവസാനവുമില്ലേ ..ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp