തിരുവനന്തപുരം: ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കോളേജില്‍ പരീക്ഷയുടെ ചുമതലയുള്ള ഡോ. അബ്ദുള്‍ ലത്തീവിനെ അന്വേഷണവിധേയമായി മാറ്റിനിറുത്താന്‍ കോളേജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ ഡോ. സുമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇന്നും നാളെയും കോളേജിന് അവധി നല്‍കി. വ്യാഴാഴ്ച കോളേജ് തുറക്കുമ്പോള്‍ മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസിനെ നിയോഗിക്കുമെന്ന് പ്രിന്‍സിപ്പല്‍ വിശ്വംഭരന്‍ അറിയിച്ചു. ശിവരഞ്ജിത്ത് അടക്കം ഏഴ് പ്രതികളെയും അനിശ്ചിതകാലത്തേക്ക് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെയാണ് അബ്ദുള്‍ ലത്തീവിനെ മാറ്റിനിറുത്തുക. എത്ര കെട്ട് ഉത്തരക്കടലാസുകള്‍ കോളേജിലെത്തി, ഏത് സീരിയല്‍ നമ്പരിലുള്ള ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന് ലഭിച്ചത്, യൂണിവേഴ്സിറ്റിയില്‍ നിന്നാണോ കോളേജില്‍ നിന്നാണോ ലഭിച്ചത് എന്നിവ അന്വേഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…