CRIME

നടിയെ ആക്രമിച്ച കേസ്; സംവിധായകൻ വെളിപ്പെടുത്തിയ വിഐപി ഞാനല്ല; പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല

നടിയെ ആക്രമിച്ച കേസില്‍ സംവിധായകൻ വെളിപ്പെടുത്തിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ ‘ദേ പുട്ട്’ തുടങ്ങാനാണ് ദിലീപിനെ ആദ്യമായി നേരിട്ട് കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മെഹബൂബ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് ദിലീപിനെ വീട്ടില്‍ പോയി കണ്ടിരുന്നു. അവിടെ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.

ഖത്തറിലെ ദേപുട്ട് റെസ്റ്റോറന്റിന്റെ നാല് പാര്‍ട്ണര്‍മാരില്‍ ഒരാളാണ് ഞാൻ. മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല മെഹബൂബ് വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓര്‍ക്കുന്നുമില്ല മെഹബൂബ് കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിമാർ ആരുമായും തനിക്കു ബന്ധമില്ലെന്നും മെഹബൂബ് പറഞ്ഞു.

admin

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്രഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

10 mins ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

1 hour ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

2 hours ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

2 hours ago