Russia-China
ലണ്ടൻ: ശത്രുരാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് യു.കെ (UK). ഇംഗ്ലണ്ടിന്റെ, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഡാമിയൻ ഹിൻഡ്‌സ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. ശത്രു രാജ്യങ്ങളുടെ നിരയിൽ ചൈനയെയും റഷ്യയെയും ഉൾപ്പെടുത്തിയുള്ളതാണ് ഈ പട്ടിക. തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന പ്രചരണം നടത്തുന്നുവെന്നാണ് ഹിൻഡ്‌സ് രണ്ടു രാജ്യങ്ങളെയും കുറച്ച് ആരോപിച്ചത്.
എന്നാൽ ശക്തമായ ആൾബലം മാത്രമല്ല, സൈബർ രംഗത്തും ഈ രണ്ടു രാജ്യങ്ങൾ അതികായന്മാരാണെന്ന് ഹിൻഡ്‌സ് വ്യക്തമാക്കി. രണ്ടു രാജ്യങ്ങളെ കൂടാതെ ഇറാനെയും ബ്രിട്ടൻ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ചാരവൃത്തി, സൈബർ ആക്രമണങ്ങൾ, അധിനിവേശത്തിന് തയ്യാറായി നിൽക്കുന്ന സൈന്യം, തുടങ്ങി പലരീതിയിലും ഈ മൂന്ന് രാജ്യങ്ങൾ വളരെയധികം അപകടകാരികളാണ് എന്ന് ഹിൻഡ്‌സ് പ്രഖ്യാപിച്ചു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…