ദില്ലി: ഹമാസിനെ ഇന്ത്യ ഉടൻ തന്നെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗിലോൺ ആവശ്യപ്പെട്ടു.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് ഗിലോണിന്റെ ആവശ്യം. ഞങ്ങളോടൊപ്പം നിൽക്കുന്നതും ഞങ്ങൾക്ക് പ്രധാനപ്പെട്ടതുമായ രാജ്യങ്ങൾ ഇക്കാര്യം തീരുമാനിക്കാനുളള സമയമാണിതെന്നും നയോർ ഗിലോൺ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചു കഴിഞ്ഞു. ഇത് ആദ്യമല്ല ഇസ്രായേൽ ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുകയല്ല, പക്ഷെ ഭീകരവാദത്തിനെതിരായ ഒരുമിച്ചുളള പോരാട്ടത്തിന് വേണ്ടിയാണെന്നും നയോർ ഗിലോൺ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി സൗഹൃദചർച്ചകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...
കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…