ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ പ്രയാഗ്‌രാജിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വീട് പൊളിച്ചുമാറ്റി ഉത്തർപ്രദേശ് സർക്കാർ. പ്രധാനപ്രതി ജാവേദ് അഹമ്മദിന്റെ വീടാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീട് പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്.
അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയതോടെ രാവിലെ 11 മണിയോടെ വീടൊഴിയാൻ പ്രാദേശിക ഭരണകൂടം വീട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവരെ ഒഴിപ്പിച്ച ശേഷമാണ് പ്രാദേശിക ഭരണകൂടം തുടർ നടപടികൾ സ്വീകരിച്ചത്. രാവിലെ തന്നെ ബുൾ ഡോസറുകളുമായി അധികൃതരും പോലീസും എത്തിയിരുന്നു. തുടർന്ന് സാധനങ്ങൾ മാറ്റാൻ ഇവരും സഹായിച്ചിരുന്നു. ഇതിന് ശേഷം ഉച്ചയോടെയാണ് വീട് പൊളിച്ചത്. ജെകെ അഷിന കോളനിയിലെ കരേലിയിലാണ് ജാവേദ് അഹമ്മദ് കുടുംബവുമൊത്ത് താമസിക്കുന്നത്.
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi