ഭുവനേശ്വര്‍: ഒഡീഷയില്‍ മദ്യവ്യാപാരികളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപകള്ളപ്പണം കണ്ടെടുത്തു.മദ്യനിര്‍മ്മാണ കമ്പനിയായ ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണം കണ്ടെടുത്തത്.
വലിയ ലോറികളിലാണ് പണം ഇവിടെനിന്ന് മാറ്റിയത്. നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്നതിനിടെ നോട്ടെണ്ണല്‍ മെഷീന് കേട് സംഭവിച്ചു. പിന്നീട് പുതിയ യന്ത്രം കൊണ്ടുവന്നാണ് നോട്ടെണ്ണല്‍ തുടര്‍ന്നത്. ഇതുവരെ എണ്ണിതിട്ടപ്പെടുത്തിയത് 150 കോടി രൂപയുടെ നോട്ടുകളാണ്.
ബുധനാഴ്ച മുതലാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ഒഡീഷയിലെ ബോലാങ്കിര്‍, സംബല്‍പൂര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി, ലോഹര്‍ദാഗ എന്നിവിടങ്ങളില്‍ പരിശോധന തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA