ശ്രീലങ്ക: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് 15 ശതമാനമാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് വില 460 രൂപയായി.
പെട്രോള്‍ 22 ശതമാനം വര്‍ധിച്ച് 550 രൂപയിലെത്തി. എണ്ണ ഇറക്കുമതി ചെയ്യാന്‍ വൈകുന്നതാണ് ഉടന്‍ വില ഉയര്‍ത്താന്‍ കാരണമെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര അറിയിച്ചു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നത അമേരിക്കന്‍ പ്രതിനിധി സംഘം എത്തുന്ന സാഹചര്യത്തിലാണ് വില ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കകം 158.75 ദശലക്ഷം ഡോളര്‍ ധനസഹായം അമേരിക്ക ശ്രീലങ്കക്ക് നല്‍കിയത്.
33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…