Monday, May 20, 2024
spot_img

കോൺഗ്രസ് അധ്യക്ഷ പദം: തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് ശശി തരൂർ

കോൺഗ്രസ് പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി വീണ്ടും രംഗത്ത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിയുടെ പ്രവർത്തക സമിതി നടപടിയെടുക്കണമെന്നാണ് തരൂരിന്‍റെ ആവശ്യം.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിന്‍റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത്ത് ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇതാണ് ശശി തരൂര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. സന്ദീപ് പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്നും, പല നേതാക്കളും ഇക്കാര്യം രഹസ്യമായി പറയുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി വന്നെങ്കിലും കോണ്‍ഗ്രസിനൊരു സ്ഥിരം അധ്യക്ഷൻ വേണ്ടേ എന്ന ചോദ്യവുമായാണ് സന്ദീപ് ദീക്ഷിത്ത് രംഗത്തെത്തിയത്. പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Latest Articles