റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രികരെ തടഞ്ഞു നിർത്തി ബൈബിൾ വിതരണം ചെയ്യുന്ന പാസ്റ്റർമാർക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ഒരു മഹാരാഷ്ട്രാ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത് നാഗാലാൻഡോ കേരളമോ അല്ല, സാംബാജി മഹാരാജാവിന്റെ മഹാരാഷ്ട്രയാണെന്ന് യുവാവ് സുവിശേഷ പ്രവർത്തകരെ ഓര്മിപ്പിക്കുന്നുണ്ട്.
മത പരിവർത്തനം ഇവിടെ അനുവദിക്കില്ല. വീഡിയോയിലുടനീളം യുവാവ് കേരളത്തിലെയും നാഗാലാൻഡിലെയും ആന്ധ്രയിലെയും കുപ്രസിദ്ധമായ മിഷനറി പ്രവർത്തനങ്ങളെ പരാമർശിക്കുന്നുണ്ട്. നാട്ടുകാരും യുവാവിന് പിന്തുണയുമായി ഒപ്പം ചേരുന്നുണ്ട്. മതസൗഹാർദ്ദത്തിന് വിഘാദമായ തരത്തിൽ അന്യമത നിന്ദയോടെ സുവിശേഷപ്രചാരകരുടെ പ്രവർത്തനങ്ങളെ കുറിച്ച് ധാരാളം പരാതികൾ ഉയരുന്നുണ്ട്.