മുംബൈ: മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തെ ഭരണമുന്നണിയെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ശിവസേന. ബാൽതാക്കറെയുടെ ശക്തമായ നേതൃത്വത്തിൽ മഹാരാഷ്ട്രയുടെ ചരിത്ര പുരുഷനായ ഛത്രപതി ശിവാജിയുടെ പേരിൽ ഒരു കാലത്ത് മഹാരാഷ്ട്രയുടെ ആവേശമായിരുന്ന ശിവസേന പക്ഷെ ഇന്ന് രാഷ്ട്രീയമായി ഇരു ധ്രുവങ്ങളിലായിരുന്ന കോൺഗ്രെസ്സുമായും എൻ സി പി യുമായും ഭരണം പങ്കിട്ട് സ്വയം ഇല്ലാതാക്കുകയാണ്. ബാൽ താക്കറെയുടെ മരണശേഷം പ്രതാപകാലം വീണ്ടെടുക്കാൻ ശിവസേനക്കായില്ല. ഘടകകക്ഷിയായിരുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാപ്പോൾ അധികാരത്തിനായി പതിറ്റാണ്ടുകളുടെ ബന്ധമുപേക്ഷിച്ച് കോൺഗ്രെസ്സിനൊപ്പംപോയി. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഗോവയിലും ഉത്തർപ്രദേശിലും മണിപ്പൂരിലും മത്സരിച്ച സേന പക്ഷെ നോട്ടയ്ക്കും പിന്നിലായാണ് ഫിനിഷ് ചെയ്തത്.
സംസ്ഥാനത്തിന് പുറത്തേക്ക് വളരാൻ കഴിയാതെ കോൺഗ്രസ്സും എൻ സി പി യും ഘടക കക്ഷിയായുണ്ടായിട്ടും ഗോവയിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാത്തത് സേനാ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവയിൽ പത്ത് സീറ്റിൽ മത്സരിച്ച സേനക്ക് ഓരോ സീറ്റിലും നൂറിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…