കൊലയാണ് മുഖ്യം ബിഗിലേ…മീരചേച്ചിക്ക്…
ഒന്നുകിൽ ആരാച്ചാരുമായി വരും…അല്ലേൽ ഘാതകനുമായി വരും….
കൊല്ലുന്ന രായാവിന് തിന്നുന്ന മന്ത്രിയെന്നപോലേ ഇടതുപക്ഷത്തേ മീരാഭായി ഇന്നും കേഴുകയാണ്….ഒരു ലെഫ്റ്റ് ലിബറൽ സൈക്കോയേ പോലേ…
യു പിയിലേ മുഴുവൻ പൊറ്റക്കാടും കേരളത്തിലേ മീഴുവൻ മെഴുകുതിരി കമ്പനികളും അറിയാവുന്ന മീരചേച്ചിയോട് നിങ്ങൾ വണ്ടിപെരിയാറിനേ പറ്റിയും വാളയാറിനേയും പറ്റി ഒന്ന് ചോദിച്ചു നോക്കുക…
ജോസഫിൻ എന്നാൽ പിന്നേ അനുഭവിച്ചോ എന്നേലും പറയും,പക്ഷേ സരളഹൃദയ സാഹിത്യ പുഷ്പം തമ്പുരാനേ മനസിൽ ധ്യാനിച്ച് ഓം ഹ്രീം സുക്കൻബർഗായ….ബ്ലോക്ക് എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി…
അല്ലേലും തെറ്റ് നമ്മുടേ ഭാഗത്താണ്,ഘാതകനിൽ അഭിരമിക്കുന്ന ചേച്ചിയുടേ മുന്നിൽ വണ്ടിപ്പെരിയാർ ഒരു നരമ്പ് വിസ്ഫോടനമാണ്…പീഠകൻ എന്ന നോവലിൻ്റേ പുതിയ പടിപ്പീരയിൽ കോലം വരച്ചു തുടങ്ങും അവർ
അല്ലേലും ഉടയോൻമാരുടേ മുഖം കറക്കുന്ന വിപ്ലവം ഒക്കേ പണ്ടേ തട്ടേൽ കേറ്റിയതാണ്…
അടിമയായി നിന്നാൽ മനുഷ്യാവഖാശകമ്മീഷൻ വരേയാവാം..അല്ലേൽ മന്ത്രിയാവാം..
അപ്പോൾ കാറ്റിനൊപ്പം തൂറ്റാൻ ആരാച്ചാർ സൃഷ്ടാവിനേ നമ്മള് പഠിപ്പിക്കണോ…
പണ്ടേതോ സിനിമയിൽ പറയുന്ന പോലേ സച്ചിദാനന്ദന് അന്ന് ജലദോഷമായിരുന്നു,ദീപടീച്ചറും കുട്ടികളും ബീഡി വലിച്ചു,യോഗിയുടേ മാറ് പിളർന്ന് രക്തം കുടിച്ചു നുണയിടം,അകാൽ വിളകുകൾ തെളിയുന്ന നേരം മീരചേച്ചി ഘാതകനേ തട്ടിയുണർത്തി…
ഇനിയും വരില്ലേ മെഴുകുതിരിയും തെളിച്ചു ഇതുവഴി