രാജ്യത്തെ ജി.എസ്.ടി പിരിവ് തുടര്‍ച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടിക്ക് മുകളില്‍. 1.03 ലക്ഷം കോടിയാണ് ഡിസംബറിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വര്‍ഷവുമായി താരത്മ്യം ചെയ്യുേമ്ബാള്‍ ഒമ്ബത് ശതമാനത്തിെന്റ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
19,962 കോടിയാണ് സി.ജി.എസ്.ടി പിരിവ്. എസ്.ജി.എസ്.ടി 26,797 കോടിയും ഐ.ജി.എസ്.ടി 48,099 കോടിയുമാണ് പിരിച്ചെടുത്തത്. 8,331 കോടിയാണ് ഡിസംബറിലെ സെസ് പിരിവ്.ജി എസ് ടി നടപ്പാക്കിയപ്പോൾ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം ഇപ്പോൾ മൂക്കത്ത് വിരൽവെച്ചിരിപ്പാണ് .
ജി.എസ്.ടി ഇനത്തില്‍ പ്രതിമാസം ഒരു ലക്ഷം കോടി പിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.