Sunday, May 19, 2024
spot_img

ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായെന്ന് കെ. മുരളീധരൻ

കെപിസിസി പുനഃസംഘടനാ പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രംഗത്ത്. ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായെന്ന് മുരളീധരൻ പറഞ്ഞു. ഇനി ബൂത്തിൽ ആളുണ്ടാവുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും കെപിസിസി മതി. വൈസ് പ്രസിഡന്‍റ് എന്നാൽ പ്രസിഡന്‍റിന്‍റെ അഭാവത്തിൽ പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ആളാണ്. അതിനാണ് 12 പേരെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കെപിസിസി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിര്‍ണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകും. നിലവിലുള്ളത് ഭേദപ്പെട്ട ലിസ്റ്റാണ്. എന്നാൽ രണ്ടാം ഘട്ട ലിസ്റ്റ് ഇറക്കുമ്പോൾ കുളമാക്കാതിരുന്നാൽ നല്ലതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles