Wednesday, May 15, 2024
spot_img

ബീഹാറിൽ അസഹനീയമായ ഉഷ്ണക്കാറ്റും മസ്തിഷ്കജ്വരവും: 60 ലേറെ പേർക്ക് ജീവഹാനി,പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു

പാറ്റ്ന: ജനങ്ങളെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ക്കാറ്റും നൂറിലേറെ കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരവും വെല്ലുവിളിയായി തുടരുന്ന ബീഹാറിലെ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്കൂളുകളും അടച്ചു. സംസ്ഥാനത്തെ എല്ലാ ഗവര്‍ണ്‍മെന്‍റ് സ്കൂളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും അവധി ബാധകമാണ്.

ഉഷ്ണക്കാറ്റില്‍ സംസ്ഥാനത്ത് ഇതുവരെ 61 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് നൂറിലേറെ കുട്ടികള്‍ മരണപ്പെടുകയും ഒട്ടനേകം കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്തെ ജനജീവിതം തന്നെ ദുസഹമാക്കി കൊണ്ട് ഉഷ്ണക്കാറ്റ് ആരംഭിച്ചത്.

കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങള്‍ കാണുമ്ബോള്‍ സംസ്ഥാനത്ത് ഡി.ജി.പി ഉണ്ടോയെന്ന് പോലും സംശയിച്ച്‌ പോകുന്നെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊലീസുകാരന്‍ മറ്റൊരു പൊലീസുകാരിയെ തീ കൊളുത്തിക്കൊല്ലുന്നു, മറ്റൊരു പൊലീസുകാരനെ കാണാതാകുന്നു. ഇതൊക്കെ സംഭവിക്കുന്നത് താന്‍ ഡി.ജി.പി ആയിരിക്കുന്ന സമയത്തായിരുന്നെങ്കില്‍ എല്ലാം തന്റെ തലയില്‍ വരുമായിരുന്നെന്നും സെന്‍കുമാ‌ര്‍ പറഞ്ഞു.

കൊച്ചിയിലെ ലോട്ടറി ക്ലബ് ബുക്കഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍. ‘പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം എന്നെ പുറത്താക്കി. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തിയപ്പോള്‍ നിരീക്ഷിക്കാന്‍ ആളെ നിര്‍ത്തി. അവരെ തല്ലെയെന്ന് കഥയുണ്ടാക്കി. അവര്‍ക്ക് രണ്ട് അടി കൊടുക്കേണ്ടതായിരുന്നു’ -സെന്‍കുമാ‌ര്‍ പറഞ്ഞു.

വൈകാതെ തന്നെ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം എന്നും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറ‌ഞ്ഞു. അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട്

Related Articles

Latest Articles