ഉറങ്ങി കിടക്കുന്ന സാധാരണക്കാരെ ലക്ഷ്യമാക്കി 3000 ത്തിൽ അധികം റോക്കറ്റുകൾ വിടുക, തുടർന്ന് വീടുകൾ കയറിയിറങ്ങി നിരായുദ്ധരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കം കൂട്ടക്കൊല ചെയ്യുക, മൃതദേഹങ്ങളോട് പോലും അവഹേളനം കാണിക്കുക. കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പാടി പുകഴ്ത്തുന്ന പലസ്തീനിലെ ഇസ്ലാമിക തീവ്രവാദികൾ ഇസ്രായേൽ ജനതക്ക് നേരെ നടത്തിയ ക്രൂരതയുടെ ചെറു വിവിവരണം മാത്രമാണ് ഇത്. ഒരു ഇസ്രായേലി സിവിലിയൻ പെൺകുട്ടിയെ അതി ക്രൂരമായി വധിച്ചശേഷം വിവസ്ത്രയാക്കി ഒരു വണ്ടിയിൽ ഇട്ട് കൊണ്ട് പോയി മൃതദേഹത്തോട് കാണിക്കുന്ന ക്രൂരത ഉണ്ടല്ലോ. അതൊക്കെ ലോകം മറന്നാലും ഇസ്രായേൽ മറക്കില്ല.
നിരായുദ്ധരായ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്യുമ്പോഴും, കൊല്ലപ്പെട്ടവരുടെ മൃതദേഹത്തെ പോലും വെറുതെ വിടാതെ തുപ്പുകയും ചവിട്ടുകയും ഒക്കെ ചെയ്യുമ്പോഴും ഈ മുസ്ലിം തീവ്രവാദികൾ അള്ളാഹു അക്ബർ വിളി നടത്തുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.
നിരായുധരായ സാധാരണ മനുഷ്യരോടുള്ള മുസ്ലിം തീവ്രവാദികളുടെ ഇത്തരം ക്രൂരതകൾ കാണുമ്പോൾ മുസ്ലിം രാജ്യങ്ങളിൽ വലിയ ആഘോഷമാണ് നടക്കുന്നത് എന്നത് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കുന്നത്. ഇസ്ലാം മാനവികതയാണ്, സമാധാനമാണ്, കാരുണ്യമാണ് എന്നൊക്കെ പ്രസംഗിക്കുന്ന ഒരു ഇസ്ലാമിക മത നേതാവും ഇതിനെയൊന്നും അപലപിച്ച് കണ്ടില്ല. അവർ അങ്ങനെ ചെയ്യില്ല, പകരം ഇത്തരം ക്രൂരതകളെ സ്വാതന്ത്ര്യ സമരം, പ്രതിരോധം, തിരിച്ചടി എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നത്. ഇത്തരം ക്രൂരതകളുടെ വാർത്തകൾക്ക് താഴെ വരുന്ന ആഹ്ലാദ കമെന്റുകളും, പൊട്ടിച്ചിരികളും കാണുമ്പോൾ മനസിലാകും ലോകം എത്രത്തോളം അപകടത്തിൽ ആണ് എന്നത്.
കേരളത്തിലേക്ക് വന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആണ്. മനോരമ പോലുള്ള ഇസ്ലാമിക ഭീകര പ്രോപഗണ്ട മാധ്യമങ്ങൾ നിരായുധരായ സാധാരണ മനുഷ്യരോടുള്ള മുസ്ലിം തീവ്രവാദികളുടെ ഇത്തരം ക്രൂരതകൾ കണ്ടിട്ടും അതെല്ലാം കണ്ടില്ല എന്ന് നടിച്ച് ആ മുസ്ലിം തീവ്രവാദികളെ പോരാളികൾ എന്നൊക്കെ ആണ് വിശേഷിപ്പിക്കുന്നത്. അതിക്രൂരമായി വധിച്ച ശേഷം ഇസ്രായേലി യുവതിയുടെ മൃതദേഹത്തെ അവഹേളിച്ചു കൊണ്ട് മുസ്ലിം തീവ്രവാദികൾ നടത്തിയ പരേഡോക്കെ ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായി മാറുമ്പോൾ ഇവിടെ ആഘോഷം നടക്കുകയാണ്. ആ പെൺകുട്ടി ആക്രമണത്തിൽ മരിച്ചു എന്നാണ് മനോരമ വാർത്ത കൊടുത്തത്. മരിച്ചതല്ല, ക്രൂരമായി കൊന്നതാണ് എന്ന് പറയാൻ പോലും ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിട്ട് പോലും മനോരമ തയ്യാറല്ല. ലോകം ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഭീകര പ്രവർത്തനം കണ്ടിട്ടും അതിനെ ന്യായീകരിക്കാനും, വെള്ള പൂശാനും നിങ്ങളുടെ ചുറ്റും ആളുകൾ ഉണ്ടെങ്കിൽ ഒന്നുറപ്പിച്ചോ നിങ്ങളും ഒട്ടും സുരക്ഷിതർ അല്ല. ഒരുപക്ഷെ നാളെ നമ്മളോടും ഇതേ കാര്യങ്ങൾ ഇക്കൂട്ടർ ചെയ്തേക്കാം. അപ്പോഴും സ്വാതന്ത്ര്യ സമരം, പ്രതിരോധം എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ ഉണ്ടാകും.
സാധാരണ ജനതയെ കൂട്ടക്കൊല ചെയ്തിട്ട് സ്വാതന്ത്ര്യ സമരം, പ്രതിരോധം എന്നൊക്കെ പറയുന്ന ഇസ്ലാമിക ഭീകരരുടെ ന്യായീകരണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല, ഇന്ത്യയിലെ കശ്മീരി പണ്ഡിറ്റുകൾ ഇതേ അവസ്ഥയിലൂടെ കടന്ന് പോയവരാണ് എന്നോർക്കണം.
ഇസ്രായേൽ തിരിച്ചടി, ലോകം ഇത് വരെ കാണാത്ത അത്രയും ശക്തം ആയിരിക്കും എന്നുറപ്പാണ്. #SaveGaza എന്ന് ഇരവാദം ഇറക്കി പണം പിരിക്കാൻ പോലും ഒരുത്തനെയും ഇസ്രായേൽ ബാക്കി വെച്ചേക്കില്ല. ഇസ്രായേലിന്റെ പ്രതികാരത്തിന്റെ അഗ്നിഗോളങ്ങൾ വർഷിക്കുക ഗാസയുടെ മുകളിൽ മാത്രം ആയിരിക്കില്ല. ലോകം മുഴുവൻ അവരുടെ കൈകൾ എത്തും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും, ഭാവിയിൽ ഭീഷണി ആകാൻ സാധ്യത ഉള്ളവരെയും അവർ തിരഞ്ഞു പിടിച്ച് തീർക്കും. ഇപ്പോഴത്തെ ആഘോഷ കമ്മിറ്റിക്കാരെയും, മുസ്ലിം ഭീകരതക്ക് ഓശാന പാടുന്ന മാധ്യമങ്ങളെയും അപ്പോഴും കാണണം. ആവർത്തിച്ച് പറയാൻ ഉള്ളത് ഒന്നേയുള്ളൂ, ഇസ്ലാമിക ഭീകരർ ഇസ്രായേലിൽ നിരായുദ്ധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും, മൃതദേഹങ്ങളോട് പോലും അവഹേളണം നടത്തുകയും ചെയ്തതിനെ ഒക്കെ ന്യായീകരിക്കുന്ന ആളുകൾ നിങ്ങൾക്ക് ചുറ്റും ഉണ്ടെങ്കിൽ അവരെ സൂക്ഷിക്കണം, ഒരു തരത്തിലും അടുപ്പിക്കരുത്, കാരണം അവർ മനുഷ്യർ അല്ല, കാരുണ്യവും, സ്നേഹവും ഒക്കെ തള്ളി മറിക്കുന്ന കാപട്യക്കാർ മാത്രമാണ്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുമ്പോൾ പോലും അള്ളാഹു അക്ബർ എന്ന് വിളിക്കുന്ന തീവ്രവാദികളെ ന്യായീകരിക്കുന്നവരുടെ മനസും തീവ്രവാദികളുടേതിന് തുല്യമാണ്.