ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോ ഒരു പെണ്‍കുട്ടിയുടെ ഉടുപ്പൂരി ബൂബ്സില്‍ പിടിച്ചിട്ടുണ്ട് ഇരവാദം ഉയര്‍ത്തിയവന്‍റെ പൂർവ്വകാലം അറിഞ്ഞാൽ ഞെട്ടും. ഓച്ചിറ സിഐ വിനോദിനെതിരെ അഫ്സൽ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ പൊള്ളിച്ചടക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ. അഫ്സലിനോടും കുടുംബത്തോടും തിരിച്ചുപോകാൻ ആവശ്യപ്പെട്ടിട്ടും പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് അത്രയും നേരം നിന്നതെന്നാണ് പോലീസിന്റെ പക്ഷം. കൂടാതെ പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നായിരുന്നു സിഐ വിനോദ് പ്രതികരിച്ചത്. കൂടാതെ അതിനോടകം തന്നെ മത സ്‌പർദ്ദ വളർത്താൻ ആര്യൻ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതും വിനോദ് വ്യക്തമാക്കി.