Thursday, May 9, 2024
spot_img

‘ഇസ്ലാമിസം എന്ന വൈറസ് ബാധിച്ചാൽ പിന്നെ, വംശഹത്യയും അന്യമതസ്ഥരെ വെട്ടിക്കൊല്ലലും ഒക്കെ മഹനീയവും പ്രകീർത്തിക്കപ്പെടേണ്ടതുമായ മഹത്കർമ്മങ്ങൾ ആയിമാറും’ – പ്രശാന്ത് ശിവൻ

ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത് വധക്കേസിൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ആലത്തൂർ ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായ ബാവാ ഹാജിയുടെ അറസ്റ്റ് വാർത്ത പുറത്ത് വന്നത്. ഈ സാഹചര്യത്തിൽ പാലക്കാട് ഭാരതീയ ജനത യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.കൊലപാതകത്തിന് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ആലത്തൂർ ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായ ബാവാ ഹാജി ആണ് എന്ന വാർത്ത പുറത്തുവരുമ്പോൾ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല എന്നാണ് പ്രശാന്ത് ശിവൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പാലക്കാട് ആർ എസ് എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത് വധക്കേസിൽ, ആ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ആലത്തൂർ ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായ ബാവാ ഹാജി ആണ് എന്ന വാർത്ത പുറത്തുവരുമ്പോൾ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല. കാരണം ഇസ്ലാമിസം എന്ന വൈറസ് ബാധിച്ചാൽ പിന്നെ, വംശഹത്യയും അന്യമതസ്ഥരെ വെട്ടിക്കൊല്ലലും ഒക്കെ മഹനീയവും പ്രകീർത്തിക്കപ്പെടേണ്ടതുമായ മഹത്കർമ്മങ്ങൾ ആയിമാറും.
അതിന് ഉന്നതവിദ്യാഭ്യാസവും ഉയർന്നഉദ്യോഗവും ഒന്നും ഒരു തടസ്സമല്ല. ചുറ്റും നോക്കിയാൽ കാണാം, പേരെടുത്ത ഇസ്ലാമിക തീവ്രവാദികൾ പലരും ഉന്നത വിദ്യാഭ്യാസം ഉള്ളവരായിരുന്നു എന്ന സത്യം. ഓക്സ്ഫോർഡ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയും സിവിൽ എൻജിനീയറും ആയിരുന്ന ബിൻലാദൻ തൊട്ടു, ഗോരഖ്പൂർ ക്ഷേത്രം ആക്രമിച്ച IIT bombay പൂർവ്വവിദ്യാർത്ഥി മുർത്താസ അബ്ബാസി വരെ ഉദാഹരണങ്ങൾ അനവധിയാണ്…

കൊല്ലപ്പെടേണ്ടത് ആര് എന്ന് തീരുമാനിച്ചു, കൊലയാളികൾക്ക് തൗബ ഓതി പാപമോചനവും ആത്മബലവും പറുദീസാ വാഗ്ദാനവും നൽകി അവരുടെ കൊലയായുധങ്ങൾ യാസീൻ ഓതി വിമലീകരിച്, അവർ വിജയിച്ച് തിരിച്ചു വരും വരെ അൻഫാൽ ഓതി കാത്തിരുന്ന ചോരകൊതിയൻമാരായ കിഴവൻചെന്നായ്ക്കളുടെ തലവൻ എന്നുതന്നെയാണ് അതിനു അർത്ഥം.

ചോരയ്ക്കു വേണ്ടി കാത്തിരുന്ന ഈ മൃഗം ഒരുപക്ഷേ പലരുടെയും മക്കളുടെ അധ്യാപകൻ ആയിരുന്നിരിക്കാം,നിങ്ങളുടെ അയൽവാസി ആയിരുന്നിരിക്കാം. പൊതുസമൂഹത്തിനു മുന്നിൽ വെളുക്കെ ചിരിച്ചു കാണിക്കുന്ന ഇത്തരം അധമന്മാർ കാരണം ചുറ്റുമുള്ള ആ സമുദായത്തിലെ പലരിലേക്കും ജാഗ്രതയോടെ നോക്കാൻ സാധാരണക്കാരൻ നിർബന്ധിതനാവുകയാണ്.

സമാനമായ സംഗതി ആണ് സ്വർഗീയ ശ്രീനിയേട്ടന്റെ മരണത്തിലും ഉണ്ടായത്. അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദി അഗ്നിരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥനാണ് എന്ന വാർത്ത കേട്ടിട്ട് മേൽപറഞ്ഞ സംഭവങ്ങളുടെ വെളിച്ചത്തിൽ ഞെട്ടൽ അല്ല രോഷം ആണ് ഉണ്ടാവുന്നത്. മുന്നൂറോളം സംഘപരിവാർ ചുമതലക്കാരുടെ ലിസ്റ്റിൽ നിന്ന്, കൊല്ലപ്പെടേണ്ട ആളെ ചൂണ്ടി കൊടുത്തവൻ, നമ്മുടെ സംസ്ഥാന സർക്കാരിന്റെ ശമ്പളം മേടിക്കുന്ന, യൂണിഫോമിട്ട ഫോഴ്സിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനാണ് എന്നത് ഒട്ടും തന്നെ അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.

പേപ്പട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ( PFI ) അഗ്നിരക്ഷാ സേന പരിശീലനം കൊടുക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു എന്നത് കൂടിയാണ് ഇപ്പോൾ ഈ വാർത്തയിലൂടെ വെളിവാകുന്നത്.

ഇത്തരം ഉന്നത ചുമതലകളിൽ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കൂട്ടായ്മകളും പോലീസിലും ഫയർഫോഴ്സിലും ആംഡ് ബെറ്റാലിയനുകളിലും ഒക്കെയുണ്ട്. മലയാളി സമൂഹം ഒരു ഇസ്ലാമിക വിപ്ലവത്തിന് നല്ലവണ്ണം പാകമായി എന്ന് അവർക്ക് എന്നാണോ ബോധ്യം വരുന്നത് , അന്ന് ഈ സ്ലീപ്പർ സെല്ലുകൾ എല്ലാം ഒരുമിച്ച് പുറത്തു വരും. നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇവനൊക്കെ ശമ്പളം വാങ്ങി കുടുംബത്തിന് തീറ്റ കൊടുക്കുന്നത് എന്നു നമ്മൾ ഓർക്കണം..

നമ്മുടെ നികുതിപ്പണം കൊണ്ട് മേടിച്ച ഗോവണികളിലൂടെ അവർ നമ്മുടെ അകത്തളങ്ങളിൽ കയറി നമ്മുടെ അമ്മ പെങ്ങന്മാരെ ധർഷണം ചെയ്യും. നമ്മുടെ സമ്പത്ത് ഊറ്റിയുരുക്കി പണിത തോക്കുകൾ അവർ നമ്മുടെ നെറ്റിയിൽ ചൂണ്ടും.

ഇതെല്ലാം കല്പിതകഥകളാണെന്ന് തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവർ കാശ്മീരിലേക്ക് ഒന്ന് നോക്കുക , ബംഗാളിലേക്ക് ഒന്ന് നോക്കുക – അവിടെയൊക്കെ നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആണ് ഇത്. ഇങ്ങനെ ഒരു അപമൃത്യുവിലേക്ക് നടന്നുചെല്ലേണ്ട എങ്കിൽ , ഒരു സമാജംഎന്ന നിലയ്ക്ക് ആത്മഹത്യ ചെയ്യാൻ ആഗ്രഹം ഇല്ലായെങ്കിൽ, കക്ഷിരാഷ്ട്രീയഭേദമന്യേ, നമ്മൾ ജനാധിപത്യവാദികൾ ഒരുമിച്ച് ഇസ്ലാമിസ്റ്റുകൾക്ക് എതിരെ അണിചേരുക എന്നതേ മാർഗ്ഗമുള്ളൂ. നാം ഈ വിപത്തിനെതിരെ നിതാന്തമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലം അത് ആവശ്യപ്പെടുന്നുണ്ട്.

Related Articles

Latest Articles