Wednesday, April 24, 2024
spot_img

പ്രസംഗത്തിനിടെ കൊച്ചി കറാച്ചിയായി; മനസ്സ് മുഴുവന്‍ പാകിസ്ഥാന്റെ ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജാംനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കൊച്ചി കറാച്ചിയായി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച്‌ പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴച്ചത്. ഉടന്‍തന്നെ തിരുത്തിക്കൊണ്ടു പറഞ്ഞു, കുറച്ചുദിവസങ്ങളായി അയല്‍രാജ്യത്തെപ്പറ്റിയുള്ള ചിന്തയിലാണ്. പാക്കിസ്ഥാനിലെ കറാച്ചിയല്ല ഞാന്‍ ഉദ്ദേശിച്ചത്, കേരളത്തിലെ കൊച്ചിയാണ്.

ജാംനഗര്‍ സ്വദേശിയായ ഒരാള്‍ ഭോപ്പാലില്‍ പോയെന്നിരിക്കട്ടെ. അയാള്‍ അവിടെവച്ച്‌ രോഗബാധിതനായാല്‍ തിരികെ ജാംനഗറിലെത്തി ചികിത്സ തേടണമെന്നില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗമായതിന്‍റെ രേഖ കൈവശമുണ്ടെങ്കില്‍ അദ്ദേഹത്തിന് കോല്‍ക്കത്തയിലോ കറാച്ചിയിലോ ചികിത്സനേടാം- മോദി പറഞ്ഞു.

ഉടന്‍തന്നെ, കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്നു തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്‍റെ ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു. ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ 750 കിടക്കകളുള്ള പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles